1 ദൈവം യിസ്രായേലിന്നു, നിൎമ്മലഹൃദയമുള്ളവർക്കു തന്നേ, 2എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; 3ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു 4അവൎക്കു വേദന ഒട്ടുമില്ലല്ലോ; 5അവർ മൎത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; 6ആകയാൽ ഡംഭം അവൎക്കു മാലയായിരിക്കുന്നു; 7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു; 8അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; 9അവർ വായ് ആകാശത്തോളം ഉയൎത്തുന്നു; 10അതുകൊണ്ടു അവൻതന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; 11ദൈവം എങ്ങനെ അറിയുന്നു? 12ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; 13എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും 14ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; 15ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ 16ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;¶ 17ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു 18നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിൎത്തുന്നു; 19എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! 20ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കൎത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.¶ 21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ¶ 22ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; 23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; 24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; 25സ്വൎഗ്ഗത്തിൽ എനിക്കു ആരുള്ളു? 26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; 27ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; 28എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു;