1 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; 2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; 3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, 4എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, 5ശത്രു എന്റെ പ്രാണനെ പിന്തുടൎന്നു പിടിക്കട്ടെ; 6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; 7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; 8യഹോവ ജാതികളെ ന്യായംവിധിക്കുന്നു; 9ദുഷ്ടന്റെ ദുഷ്ടത തീൎന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. 10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; 11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; 12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂൎച്ചകൂട്ടും; 13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, 14ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; 15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, 16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; 17ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;