1 സൎവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;¶
2അവന്റെ നാമത്തിന്റെ മഹത്വം കീൎത്തിപ്പിൻ;
3നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;
4സൎവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും;
5വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;
6അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;
9അവൻ നമ്മെ ജീവനോടെ കാക്കുന്നു;
10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;
12നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;
13ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും;
14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ
15ഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ
16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ;
17ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു;
18ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ
19എന്നാൽ ദൈവം കേട്ടിരിക്കുന്നു;
20എന്റെ പ്രാൎത്ഥന തള്ളിക്കളയാതെയും