1 സൎവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;¶ 2അവന്റെ നാമത്തിന്റെ മഹത്വം കീൎത്തിപ്പിൻ; 3നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; 4സൎവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; 5വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; 6അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; 7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; 8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; 9അവൻ നമ്മെ ജീവനോടെ കാക്കുന്നു; 10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; 11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; 12നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; 13ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; 14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ 15ഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ 16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; 17ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു; 18ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ 19എന്നാൽ ദൈവം കേട്ടിരിക്കുന്നു; 20എന്റെ പ്രാൎത്ഥന തള്ളിക്കളയാതെയും