1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ;
2നീതികേടു പ്രവൎത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു
3ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു;
4എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു;
5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ,
6സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു;
7അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു;
8എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും;
9എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും;
10എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും;
11അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ;
12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും
13കോപത്തോടെ അവരെ സംഹരിക്കേണമേ;
14സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു;
15അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു;
16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും;
17എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും;