1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;
2എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു;
3ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.¶
4ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;
5ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു;
6അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;
7നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ?
8നീ എന്റെ ഉഴൽചകളെ എണ്ണുന്നു;
9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു;
10ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;
11ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
12ദൈവമേ, നിനക്കുള്ള നേൎച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു;
13ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു