1 ദൈവമേ, എന്റെ പ്രാൎത്ഥന ശ്രദ്ധിക്കേണമേ; 2എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; 3അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു; 4എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; 5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; 6പ്രാവിന്നുള്ളതുപോലെ 7അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, 8കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു 9കൎത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. 10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; 11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; 12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; 13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും 14നാം തമ്മിൽ മധുരസമ്പൎക്കം ചെയ്തു 15മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; 16ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; 17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; 18എന്നോടു കയൎത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ 19ദൈവം കേട്ടു അവൎക്കു ഉത്തരം അരുളും; 20തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു 21അവന്റെ വായ് വെണ്ണപോലെ മൃദുവായതു; 22നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; 23ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും;