1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, 2സൌന്ദൎയ്യത്തിന്റെ പൂൎണ്ണതയായ 3നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; 4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു 5യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ 6ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ 7എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. 8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; 9നിന്റെ വീട്ടിൽനിന്നു കാളയെയോ 10കാട്ടിലെ സകലമൃഗവും 11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; 12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; 13ഞാൻ കാളകളുടെ മാംസം തിന്നുമോ? 14ദൈവത്തിന്നു സ്തോത്രയാഗം അൎപ്പിക്ക; 15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; 16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: 17നീ ശാസനയെ വെറുത്തു 18കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; 19നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; 20നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; 21ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ 22ദൈവത്തെ മറക്കുന്നവരേ, ഇതു ഓൎത്തുകൊൾവിൻ; 23സ്തോത്രമെന്ന യാഗം അൎപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;