1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു,
2സൌന്ദൎയ്യത്തിന്റെ പൂൎണ്ണതയായ
3നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല;
4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു
5യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ
6ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ
7എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും.
8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല;
9നിന്റെ വീട്ടിൽനിന്നു കാളയെയോ
10കാട്ടിലെ സകലമൃഗവും
11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു;
12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല;
13ഞാൻ കാളകളുടെ മാംസം തിന്നുമോ?
14ദൈവത്തിന്നു സ്തോത്രയാഗം അൎപ്പിക്ക;
15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക;
16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു:
17നീ ശാസനയെ വെറുത്തു
18കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു;
19നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു;
20നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു;
21ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ
22ദൈവത്തെ മറക്കുന്നവരേ, ഇതു ഓൎത്തുകൊൾവിൻ;
23സ്തോത്രമെന്ന യാഗം അൎപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;