1 എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; 2പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി 3യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; 4നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; 5നീതിയാഗങ്ങളെ അൎപ്പിപ്പിൻ; 6നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; 7ധാന്യവും വീഞ്ഞും വൎദ്ധിച്ചപ്പോൾ അവൎക്കുണ്ടായതിലും 8ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;