1 എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ;
2പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി
3യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ;
4നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ;
5നീതിയാഗങ്ങളെ അൎപ്പിപ്പിൻ;
6നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു;
7ധാന്യവും വീഞ്ഞും വൎദ്ധിച്ചപ്പോൾ അവൎക്കുണ്ടായതിലും
8ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;