1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;
2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി
3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;
4അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.¶
5നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;
6അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും
7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;
8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;
9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;
11എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;
12ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;
13കൎത്താവു അവനെ നോക്കി ചിരിക്കും;
14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാൎഗ്ഗികളെ കൊല്ലുവാനും
15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;
16അനേകദുഷ്ടന്മാൎക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.¶
17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;
19ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;
20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;
22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
24അവൻ വീണാലും നിലംപരിചാകയില്ല;
25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീൎന്നു;
26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;
27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;
28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;¶
30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;
32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,
33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;
34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;
35ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;
38എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;
39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;
40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;