1 ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു;
2തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല
3അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു;
4അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;
5യഹോവേ, നിന്റെ ദയ ആകാശത്തോളവും
6നിന്റെ നീതി ദിവ്യപൎവ്വതങ്ങളെപ്പോലെയും
7ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു!
8നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു;
9നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;
10നിന്നെ അറിയുന്നവൎക്കു നിന്റെ ദയയും
11ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ;
12ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു: