1 ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; 2തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല 3അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; 4അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; 5യഹോവേ, നിന്റെ ദയ ആകാശത്തോളവും 6നിന്റെ നീതി ദിവ്യപൎവ്വതങ്ങളെപ്പോലെയും 7ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! 8നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; 9നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; 10നിന്നെ അറിയുന്നവൎക്കു നിന്റെ ദയയും 11ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; 12ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു: