1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; 2എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; 3എന്നോടു ചേൎന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; 4ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി 5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; 6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; 7യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും 8യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; 9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; 10ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; 11മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; 12ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു 13ദോഷം ചെയ്യാതെ നിന്റെ നാവിനെയും 14ദോഷം വിട്ടകന്നു ഗുണം ചെയ്ക; 15യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും 16ദുഷ്പ്രവൃത്തിക്കാരുടെ ഓൎമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു 17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, 18ഹൃദയം നുറുങ്ങിയവൎക്കു യഹോവ സമീപസ്ഥൻ; 19നീതിമാന്റെ അനൎത്ഥങ്ങൾ അസംഖ്യമാകുന്നു; 20അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; 21അനൎത്ഥം ദുഷ്ടനെ കൊല്ലുന്നു; 22യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;