1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
2എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;
3എന്നോടു ചേൎന്നു യഹോവയെ മഹിമപ്പെടുത്തുവിൻ;
4ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി
5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;
6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
7യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും
8യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;
9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;
10ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;
11മക്കളേ, വന്നു എനിക്കു ചെവിതരുവിൻ;
12ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു
13ദോഷം ചെയ്യാതെ നിന്റെ നാവിനെയും
14ദോഷം വിട്ടകന്നു ഗുണം ചെയ്ക;
15യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും
16ദുഷ്പ്രവൃത്തിക്കാരുടെ ഓൎമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു
17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
18ഹൃദയം നുറുങ്ങിയവൎക്കു യഹോവ സമീപസ്ഥൻ;
19നീതിമാന്റെ അനൎത്ഥങ്ങൾ അസംഖ്യമാകുന്നു;
20അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു;
21അനൎത്ഥം ദുഷ്ടനെ കൊല്ലുന്നു;
22യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;