1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ; 2കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ; 3അവന്നു പുതിയ പാട്ടു പാടുവിൻ; 4യഹോവയുടെ വചനം നേരുള്ളതു; 5അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; 6യഹോവയുടെ വചനത്താൽ ആകാശവും 7അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; 8സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; 9അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; 10യഹോവ ജാതികളുടെ ആലോചനയെ വ്യൎത്ഥമാക്കുന്നു; 11യഹോവയുടെ ആലോചന ശാശ്വതമായും 12യഹോവ ദൈവമായിരിക്കുന്ന ജാതിയും 13യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കുന്നു; 14അവൻ തന്റെ വാസസ്ഥലത്തുനിന്നു സൎവ്വഭൂവാസികളെയും നോക്കുന്നു.¶ 15അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; 16സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; 17ജയത്തിന്നു കുതിര വ്യൎത്ഥമാകുന്നു; 18യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും 19അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും 20നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; 21അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ 22യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ