1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; 2ഞാൻ എന്റെ കൈകളെ വിശുദ്ധാന്തൎമ്മന്ദിരത്തിങ്കലേക്കുയൎത്തി 3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; 4അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവൎക്കു കൊടുക്കേണമേ; 5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും 6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; 7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; 8യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; 9നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ;