1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; 2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; 3നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, 4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; 5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; 6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; 7രാജാവു യഹോവയിൽ ആശ്രയിക്കുന്നു; 8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; 9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; 10നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും 11അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; 12നീ അവരെ പുറം കാട്ടുമാറാക്കും; 13യഹോവേ, നിന്റെ ശക്തിയിൽ ഉയൎന്നിരിക്കേണമേ; 1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; 2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; 3നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, 4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; 5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; 6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; 7രാജാവു യഹോവയിൽ ആശ്രയിക്കുന്നു; 8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; 9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; 10നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും 11അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; 12നീ അവരെ പുറം കാട്ടുമാറാക്കും; 13യഹോവേ, നിന്റെ ശക്തിയിൽ ഉയൎന്നിരിക്കേണമേ;