1ജാതികൾ കലഹിക്കുന്നതും 2യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി 3നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു 4സ്വൎഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; 5അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; 6എന്റെ വിശുദ്ധപൎവ്വതമായ സീയോനിൽ 7ഞാൻ ഒരു നിൎണ്ണയം പ്രസ്താവിക്കുന്നു: 8എന്നോടു ചോദിച്ചുകൊൾക; 9ഇരിമ്പുകോൽകൊണ്ടു നീ അവരെ തകൎക്കും; 10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; 11ഭയത്തോടെ യഹോവയെ സേവിപ്പിൻ; 12അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു