1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വൎണ്ണിക്കുന്നു;
2പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;
3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.¶
4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും
5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;
6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും
7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;
8യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
9യഹോവാഭക്തി നിൎമ്മലമായതു;
10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;
11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
12തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?
13സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വൎണ്ണിക്കുന്നു;
2പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;
3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.¶
4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും
5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;
6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും
7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;
8യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
9യഹോവാഭക്തി നിൎമ്മലമായതു;
10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;
11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
12തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?
13സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,