1 എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.¶ 2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും 3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും 4മരണപാശങ്ങൾ എന്നെ ചുറ്റി; 5പാതാളപാശങ്ങൾ എന്നെ വളഞ്ഞു; 6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, 7ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; 8അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; 9അവൻ ആകാശം ചായിച്ചിറങ്ങി; 10അവൻ കെരൂബിനെ വാഹനമാക്കി പറന്നു; 11അവൻ അന്ധകാരത്തെ തന്റെ മറവും 12അവന്റെ മുമ്പിലുള്ള പ്രകാശത്താൽ 13യഹോവ ആകാശത്തിൽ ഇടി മുഴക്കി, 14അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; 15യഹോവേ, നിന്റെ ഭൎത്സനത്താലും 16അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, 17ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും 18എന്റെ അനൎത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; 19അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; 20യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; 21ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; 22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; 23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; 24യഹോവ എന്റെ നീതിപ്രകാരവും 25ദയാലുവോടു നീ ദയാലു ആകുന്നു; 26നിൎമ്മലനോടു നീ നിൎമ്മലനാകുന്നു; 27എളിയജനത്തെ നീ രക്ഷിക്കും; 28നീ എന്റെ ദീപത്തെ കത്തിക്കും; 29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; 30ദൈവത്തിന്റെ വഴി തികവുള്ളതു; 31യഹോവയല്ലാതെ ദൈവം ആരുള്ളു? 32എന്നെ ശക്തികൊണ്ടു അരമുറുക്കുകയും 33അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, 34അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; 35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; 36ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; 37ഞാൻ എന്റെ ശത്രുക്കളെ പിന്തുടൎന്നു പിടിച്ചു; 38അവൎക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകൎത്തു; 39യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; 40എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു 41അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; 42ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; 43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; 44അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; 45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; 46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; 47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും 48അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; 49അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; 50അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; 1 എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.¶ 2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും 3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും 4മരണപാശങ്ങൾ എന്നെ ചുറ്റി; 5പാതാളപാശങ്ങൾ എന്നെ വളഞ്ഞു; 6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, 7ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; 8അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; 9അവൻ ആകാശം ചായിച്ചിറങ്ങി; 10അവൻ കെരൂബിനെ വാഹനമാക്കി പറന്നു; 11അവൻ അന്ധകാരത്തെ തന്റെ മറവും 12അവന്റെ മുമ്പിലുള്ള പ്രകാശത്താൽ 13യഹോവ ആകാശത്തിൽ ഇടി മുഴക്കി, 14അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; 15യഹോവേ, നിന്റെ ഭൎത്സനത്താലും 16അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, 17ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും 18എന്റെ അനൎത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; 19അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; 20യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; 21ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; 22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; 23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; 24യഹോവ എന്റെ നീതിപ്രകാരവും 25ദയാലുവോടു നീ ദയാലു ആകുന്നു; 26നിൎമ്മലനോടു നീ നിൎമ്മലനാകുന്നു; 27എളിയജനത്തെ നീ രക്ഷിക്കും; 28നീ എന്റെ ദീപത്തെ കത്തിക്കും; 29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; 30ദൈവത്തിന്റെ വഴി തികവുള്ളതു; 31യഹോവയല്ലാതെ ദൈവം ആരുള്ളു? 32എന്നെ ശക്തികൊണ്ടു അരമുറുക്കുകയും 33അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, 34അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; 35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; 36ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; 37ഞാൻ എന്റെ ശത്രുക്കളെ പിന്തുടൎന്നു പിടിച്ചു; 38അവൎക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകൎത്തു; 39യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; 40എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു 41അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; 42ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; 43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; 44അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; 45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; 46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; 47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും 48അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; 49അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; 50അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു;