1യഹോവയെ സ്തുതിപ്പിൻ; 2യിസ്രായേൽ തന്നേ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; 3അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; 4യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; 5ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; 6അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും 7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും 8എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിന്നും തന്നേ.¶ 9അതു അവന്റെ സൎവ്വഭക്തന്മാൎക്കും ബഹുമാനം ആകുന്നു.