1 എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും;
2നാൾതോറും ഞാൻ നിന്നെ വാഴ്ത്തും;
3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
4തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി
5നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും
6മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും;
7അവർ നിന്റെ വലിയ നന്മയുടെ ഓൎമ്മയെ പ്രസിദ്ധമാക്കും;
8യഹോവ കൃപയും കരുണയും
9യഹോവ എല്ലാവൎക്കും നല്ലവൻ;
10യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും;
11മനുഷ്യപുത്രന്മാരോടു അവന്റെ വീൎയ്യപ്രവൃത്തികളും
12അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി
13നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു;
14വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;
15എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു;
16നീ തൃക്കൈ തുറന്നു
17യഹോവ തന്റെ സകലവഴികളിലും നീതിമാനും
18യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും,
19തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും;
20യഹോവ തന്നേ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു;
21എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും;