1ബാബേൽനദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, 2അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ 3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: 4ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?¶ 5യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ 6നിന്നെ ഞാൻ ഓൎക്കാതെ പോയാൽ, 7ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ! 8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, 9നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു