1യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; 2യഹോവയുടെ ആലയത്തിലും 3യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; 4യഹോവ യാക്കോബിനെ തനിക്കായിട്ടും 5യഹോവ വലിയവൻ എന്നും നമ്മുടെ കൎത്താവു 6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും 7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; 8അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ 9മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലും 10അവൻ വലിയ ജാതികളെ സംഹരിച്ചു; 11അമോൎയ്യരുടെ രാജാവായ സീഹോനെയും 12അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, 13യഹോവേ, നിന്റെ നാമം ശാശ്വതമായും 14യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; 15ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും 16അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; 17അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; 18അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; 19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; 20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; 21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ