1യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ;
2അവന്റെ ദയ എന്നേക്കുമുള്ളതു
3അവന്റെ ദയ എന്നേക്കുമുള്ളതു
4അവന്റെ ദയ എന്നേക്കുമുള്ളതു
5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
6യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;
7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു;
8മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ
9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
10സകലജാതികളും എന്നെ ചുറ്റിവളഞ്ഞു;
11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
12അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;
13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
14യഹോവ എന്റെ ബലവും എന്റെ കീൎത്തനവും ആകുന്നു;
15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു;
16യഹോവയുടെ വലങ്കൈ ഉയൎന്നിരിക്കുന്നു;
17ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വൎണ്ണിക്കും.¶
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
19നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;
20യഹോവയുടെ വാതിൽ ഇതു തന്നേ;
21നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീൎന്നിരിക്കയാൽ
22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീൎന്നിരിക്കുന്നു.¶
23ഇതു യഹോവയാൽ സംഭവിച്ചു
24ഇതു യഹോവ ഉണ്ടാക്കിയ ദിവസം;
25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
27യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;
28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;
29യഹോവെക്കു സ്തോത്രം ചെയ്‌വിൻ;