1യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; 2അവന്റെ ദയ എന്നേക്കുമുള്ളതു 3അവന്റെ ദയ എന്നേക്കുമുള്ളതു 4അവന്റെ ദയ എന്നേക്കുമുള്ളതു 5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, 6യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; 7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; 8മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ 9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ 10സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; 11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; 12അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; 13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; 14യഹോവ എന്റെ ബലവും എന്റെ കീൎത്തനവും ആകുന്നു; 15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; 16യഹോവയുടെ വലങ്കൈ ഉയൎന്നിരിക്കുന്നു; 17ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വൎണ്ണിക്കും.¶ 18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; 19നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; 20യഹോവയുടെ വാതിൽ ഇതു തന്നേ; 21നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീൎന്നിരിക്കയാൽ 22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീൎന്നിരിക്കുന്നു.¶ 23ഇതു യഹോവയാൽ സംഭവിച്ചു 24ഇതു യഹോവ ഉണ്ടാക്കിയ ദിവസം; 25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; 26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; 27യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; 28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; 29യഹോവെക്കു സ്തോത്രം ചെയ്‌വിൻ;