1യഹോവ എന്റെ പ്രാൎത്ഥനയും യാചനകളും കേട്ടതുകൊണ്ടു 2അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു 3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 4അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ 5യഹോവ കൃപയും നീതിയും ഉള്ളവൻ; 6യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; 7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; 8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും 9ഞാൻ ജീവനുള്ളവരുടെ ദേശത്തു 10ഞാൻ വലിയ കഷ്ടതയിൽ ആയി 11സകലമനുഷ്യരും ഭോഷ്കുപറയുന്നു 12യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും 13ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.¶ 14യഹോവെക്കു ഞാൻ എന്റെ നേൎച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.¶ 15തന്റെ ഭക്തന്മാരുടെ മരണം 16യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; 17ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു 18യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും 19ഞാൻ യഹോവെക്കു എന്റെ നേൎച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.