1യഹോവയെ സ്തുതിപ്പിൻ; 2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; 3സൂൎയ്യന്റെ ഉദയംമുതൽ അസ്തമാനംവരെ 4യഹോവ സകലജാതികൾക്കും മീതെയും 5ഉന്നതത്തിൽ അധിവസിക്കുന്നവനായി 6ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.¶ 7അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും 8പ്രഭുക്കന്മാരോടുകൂടെ, 9അവൻ വീട്ടിൽ മച്ചിയായവളെ