1യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ; 2യഹോവയുടെ വീൎയ്യപ്രവൃത്തികളെ ആർ വൎണ്ണിക്കും? 3ന്യായത്തെ പ്രമാണിക്കുന്നവരും 4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും 5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓൎത്തു, 6ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; 7ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും 8എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു 9അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; 10അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; 11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; 12അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; 13എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; 14മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; 15അവർ അപേക്ഷിച്ചതു അവൻ അവൎക്കുകൊടുത്തു; 16പാളയത്തിൽവെച്ചു അവർ മോശെയോടും 17ഭൂമി പിളൎന്നു ദാഥാനെ വിഴുങ്ങി; 18അവരുടെ കൂട്ടത്തിൽ തീ കത്തി; 19അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; 20ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ 21മിസ്രയീമിൽ വലിയ കാൎയ്യങ്ങളും 22ചെങ്കടലിങ്കൽ ഭയങ്കരകാൎയ്യങ്ങളും ചെയ്തവനായി 23ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; 24അവർ മനോഹരദേശത്തെ നിരസിച്ചു; 25അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; 26അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും 27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും 28അനന്തരം അവർ ബാൽപെയോരിനോടു ചേൎന്നു; 29ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; 30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; 31അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.¶ 32മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; 33അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു 34യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ 35അവർ ജാതികളോടു ഇടകലൎന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.¶ 36അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; 37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും 38അവർ കുറ്റമില്ലാത്ത രക്തം, 39ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, 40അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; 41അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; 42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; 43പലപ്പോഴും അവൻ അവരെ വിടുവിച്ചു; 44എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ 45അവൻ അവൎക്കായി തന്റെ നിയമത്തെ ഓൎത്തു; 46അവരെ ബദ്ധരാക്കി കൊണ്ടുപോയവൎക്കെല്ലാം 47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; 48യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;