1യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; 2അവന്നു പാടുവിൻ; അവന്നു കീൎത്തനം പാടുവിൻ; 3അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; 4യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; 5അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും 6അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും 7അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; 8അവൻ തന്റെ നിയമത്തെ എന്നേക്കും 9അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും 10അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും 11നിന്റെ അവകാശത്തിന്റെ ഓഹരിയായി 12അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും 13അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും 14അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; 15എന്റെ അഭിഷിക്തന്മാരെ തൊടരുതു, 16അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി; 17അവൎക്കു മുമ്പായി അവൻ ഒരാളെ അയച്ചു; 18യഹോവയുടെ വചനം നിവൃത്തിയാകയും 19അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും 20രാജാവു ആളയച്ചു അവനെ വിടുവിച്ചു; 21അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും 22തന്റെ ഭവനത്തിന്നു അവനെ കൎത്താവായും 23അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; 24ദൈവം തന്റെ ജനത്തെ ഏറ്റവും വൎദ്ധിപ്പിക്കയും 25തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും 26അവൻ തന്റെ ദാസനായ മോശെയെയും 27ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും 28അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; 29അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, 30അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.¶ 31അവൻ കല്പിച്ചപ്പോൾ നായീച്ചയും 32അവൻ അവൎക്കു മഴെക്കു പകരം കൽമഴയും 33അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകൎത്തു; 34അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,¶ 35അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.¶ 36അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും 37അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; 38അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; 39അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; 40അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; 41അവൻ പാറയെ പിളൎന്നു, വെള്ളം ചാടി പുറപ്പെട്ടു; 42അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓൎത്തു.¶ 43അവൻ തന്റെ ജനത്തെ സന്തോഷത്തോടും 44അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും 45അവൻ ജാതികളുടെ ദേശങ്ങളെ അവൎക്കു കൊടുത്തു;