1 എൻ മനമേ, യഹോവയെ വാഴ്ത്തുക;
2എൻ മനമേ, യഹോവയെ വാഴ്ത്തുക;
3അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു;
4അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു;
5നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം
6യഹോവ സകലപീഡിതന്മാൎക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.¶
7അവൻ തന്റെ വഴികളെ മോശെയെയും
8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;
9അവൻ എല്ലായ്പോഴും ഭൎത്സിക്കയില്ല;
10അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല;
11ആകാശം ഭൂമിക്കുമീതെ ഉയൎന്നിരിക്കുന്നതു പോലെ
12ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ
13അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ
14അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ;
15മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു;
16കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു;
17യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാൎക്കും
18അവന്റെ നിയമത്തെ പ്രമാണിക്കുന്നവൎക്കും
19യഹോവ തന്റെ സിംഹാസനത്തെ സ്വൎഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
20അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി
21അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി
22അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള