1 എൻ മനമേ, യഹോവയെ വാഴ്ത്തുക; 2എൻ മനമേ, യഹോവയെ വാഴ്ത്തുക; 3അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; 4അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; 5നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം 6യഹോവ സകലപീഡിതന്മാൎക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.¶ 7അവൻ തന്റെ വഴികളെ മോശെയെയും 8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; 9അവൻ എല്ലായ്പോഴും ഭൎത്സിക്കയില്ല; 10അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; 11ആകാശം ഭൂമിക്കുമീതെ ഉയൎന്നിരിക്കുന്നതു പോലെ 12ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ 13അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ 14അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; 15മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; 16കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; 17യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാൎക്കും 18അവന്റെ നിയമത്തെ പ്രമാണിക്കുന്നവൎക്കും 19യഹോവ തന്റെ സിംഹാസനത്തെ സ്വൎഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; 20അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി 21അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി 22അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള