1 യഹോവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; 2കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; 3എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; 4എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; 5എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.¶ 6ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; 7ഞാൻ ഉറക്കിളെച്ചിരിക്കുന്നു; 8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; 9ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; 10നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; 11എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; 12നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; 13നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; 14നിന്റെ ദാസന്മാൎക്കു അവളുടെ കല്ലുകളോടു താല്പൎയ്യവും 15യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും¶ 16അവൻ അഗതികളുടെ പ്രാൎത്ഥന കടാക്ഷിക്കയും 17ജാതികൾ യഹോവയുടെ നാമത്തെയും 18വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; 19യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ¶ 20സീയോനിൽ യഹോവയുടെ നാമത്തെയും 21ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും 22യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി 23അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; 24എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; 25പൂൎവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; 26അവ നശിക്കും നീയോ നിലനില്ക്കും; 27നീയോ അനന്യനാകുന്നു; 28നിന്റെ ദാസന്മാരുടെ മക്കൾ നിൎഭയം വസിക്കും;