1 യഹോവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ;
2കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ;
3എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;
4എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;
5എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.¶
6ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;
7ഞാൻ ഉറക്കിളെച്ചിരിക്കുന്നു;
8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;
9ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;
10നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ;
11എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു;
12നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;
13നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും;
14നിന്റെ ദാസന്മാൎക്കു അവളുടെ കല്ലുകളോടു താല്പൎയ്യവും
15യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും¶
16അവൻ അഗതികളുടെ പ്രാൎത്ഥന കടാക്ഷിക്കയും
17ജാതികൾ യഹോവയുടെ നാമത്തെയും
18വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും;
19യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ¶
20സീയോനിൽ യഹോവയുടെ നാമത്തെയും
21ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും
22യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി
23അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു;
24എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു;
25പൂൎവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു;
26അവ നശിക്കും നീയോ നിലനില്ക്കും;
27നീയോ അനന്യനാകുന്നു;
28നിന്റെ ദാസന്മാരുടെ മക്കൾ നിൎഭയം വസിക്കും;