1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: 2ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ; 3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; 4സ്വൎഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? 5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; 6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; 7രണ്ടു കാൎയ്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; 8വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; 9ഞാൻ തൃപ്തനായിത്തീൎന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും 10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; 11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!¶ 12തങ്ങൾക്കു തന്നേ നിൎമ്മലരായിത്തോന്നുന്നവരും 13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയൎന്നിരിക്കുന്നു - 14എളിയവരെ ഭൂമിയിൽനിന്നും 15കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; 16പാതാളവും വന്ധ്യയുടെ ഗൎഭപാത്രവും 17അപ്പനെ പരിഹസിക്കയും 18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; 19ആകാശത്തു കഴുകന്റെ വഴിയും 20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ: 21മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; 22ദാസൻ രാജാവായാൽ അവന്റെ നിമിത്തവും 23വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും 24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും 25ഉറുമ്പു ബലഹീനജാതി എങ്കിലും 26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും 27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും 28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും 29ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; 30മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും 31നായാട്ടുനായും കോലാട്ടുകൊറ്റനും 32നീ നിഗളിച്ചു ഭോഷത്വം പ്രവൎത്തിക്കയോ 33പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും;