1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു:
2ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ;
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
4സ്വൎഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ?
5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;
6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു;
7രണ്ടു കാൎയ്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു;
8വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ;
9ഞാൻ തൃപ്തനായിത്തീൎന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും
10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു;
11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!¶
12തങ്ങൾക്കു തന്നേ നിൎമ്മലരായിത്തോന്നുന്നവരും
13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയൎന്നിരിക്കുന്നു -
14എളിയവരെ ഭൂമിയിൽനിന്നും
15കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു;
16പാതാളവും വന്ധ്യയുടെ ഗൎഭപാത്രവും
17അപ്പനെ പരിഹസിക്കയും
18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു;
19ആകാശത്തു കഴുകന്റെ വഴിയും
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ:
21മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു;
22ദാസൻ രാജാവായാൽ അവന്റെ നിമിത്തവും
23വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും
24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും
25ഉറുമ്പു ബലഹീനജാതി എങ്കിലും
26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും
27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും
28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും
29ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു;
30മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും
31നായാട്ടുനായും കോലാട്ടുകൊറ്റനും
32നീ നിഗളിച്ചു ഭോഷത്വം പ്രവൎത്തിക്കയോ
33പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും;