1മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.¶ 2അവ ദീൎഘായുസ്സും ജീവകാലവും 3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; 4അങ്ങനെ നീ ദൈവത്തിന്നും മനുഷ്യൎക്കും ബോദ്ധ്യമായ 5പൂൎണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; 6നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; 7നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; 8അതു നിന്റെ നാഭിക്കു ആരോഗ്യവും 9യഹോവയെ നിന്റെ ധനംകൊണ്ടും 10അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; 11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; 12അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ 13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും 14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും 15അതു മുത്തുകളിലും വിലയേറിയതു; 16അതിന്റെ വലങ്കയ്യിൽ ദീൎഘായുസ്സും 17അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും 18അതിനെ പിടിച്ചുകൊള്ളുന്നവൎക്കു അതു ജീവ വൃക്ഷം; 19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; 20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളൎന്നു; 21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; 22അവ നിനക്കു ജീവനും 23അങ്ങനെ നീ നിൎഭയമായി വഴിയിൽ നടക്കും; 24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; 25പെട്ടെന്നുള്ള പേടിഹേതുവായും 26യഹോവ നിന്റെ ആശ്രയമായിരിക്കും; 27നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ 28നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: 29കൂട്ടുകാരൻ സമീപേ നിൎഭയം വസിക്കുമ്പോൾ, 30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു 31സാഹസക്കാരനോടു നീ അസൂയപ്പെടരുതു; 32വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; 33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; 34പരിഹാസികളെ അവൻ പരിഹസിക്കുന്നു; 35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;