1വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.¶ 2കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ 3കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, 4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു 5മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു 6മൂഢന്റെ കൈവശം വൎത്തമാനം അയക്കുന്നവൻ 7മൂഢന്മാരുടെ വായിലെ സദൃശവാക്യം 8മൂഢന്നു ബഹുമാനം കൊടുക്കുന്നതു 9മൂഢന്മാരുടെ വായിലെ സദൃശവാക്യം 10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും 11നായി ഛൎദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും 12തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? 13വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു 14കതകു ചുഴിക്കുറ്റിയിൽ എന്നപോലെ 15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; 16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും 17തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ 18കൂട്ടുകാരനെ വഞ്ചിച്ചിട്ടു 19തീക്കൊള്ളികളും അമ്പുകളും മരണവും 20വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; 21കരി കനലിന്നും വിറകു തീക്കും എന്നപോലെ 22ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; 23സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും 24പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; 25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; 26അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും 27കുഴി കുഴിക്കുന്നവൻ അതിൽ വീഴും; 28ഭോഷ്കു പറയുന്ന നാവു അതിനാൽ തകൎന്നവരെ ദ്വേഷിക്കുന്നു;