1ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.¶ 2അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; 3ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; 4പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ 5ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; 6ഭരണസാമൎത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; 7ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; 8ദോഷം ചെയ്‌വാൻ നിരൂപിക്കുന്നവനെ 9ഭോഷന്റെ നിരൂപണം പാപം തന്നേ; 10കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ 11മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; 12ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ 13മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; 14ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; 15ദുഷ്ടാ, നീ നീതിമാന്റെ പാൎപ്പിടത്തിന്നു പതിയിരിക്കരുതു; 16നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; 17നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; 18യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും 19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു; 20ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; 21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; 22അവരുടെ ആപത്തു പെട്ടെന്നു വരും; 23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.¶ 24ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ 25അവനെ ശാസിക്കുന്നവൎക്കോ നന്മ ഉണ്ടാകും; 26നേരുള്ള ഉത്തരം പറയുന്നവൻ 27വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീൎക്കുക; 28കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; 29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും 30ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും 31അവിടെ മുള്ളു പടൎന്നുപിടിച്ചിരിക്കുന്നതും 32ഞാൻ അതു നോക്കി വിചാരിക്കയും 33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, 34അങ്ങനെ നിന്റെ ദാരിദ്ൎയ്യം വഴിപോക്കനെപ്പോലെയും