1ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.¶
2അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു;
3ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു;
4പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ
5ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;
6ഭരണസാമൎത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും;
7ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു;
8ദോഷം ചെയ്‌വാൻ നിരൂപിക്കുന്നവനെ
9ഭോഷന്റെ നിരൂപണം പാപം തന്നേ;
10കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ
11മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക;
12ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ
13മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ;
14ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക;
15ദുഷ്ടാ, നീ നീതിമാന്റെ പാൎപ്പിടത്തിന്നു പതിയിരിക്കരുതു;
16നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും;
17നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു;
18യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും
19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു;
20ദോഷിക്കു പ്രതിഫലമുണ്ടാകയില്ല;
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;
22അവരുടെ ആപത്തു പെട്ടെന്നു വരും;
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.¶
24ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ
25അവനെ ശാസിക്കുന്നവൎക്കോ നന്മ ഉണ്ടാകും;
26നേരുള്ള ഉത്തരം പറയുന്നവൻ
27വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീൎക്കുക;
28കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു;
29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും
30ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും
31അവിടെ മുള്ളു പടൎന്നുപിടിച്ചിരിക്കുന്നതും
32ഞാൻ അതു നോക്കി വിചാരിക്കയും
33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,
34അങ്ങനെ നിന്റെ ദാരിദ്ൎയ്യം വഴിപോക്കനെപ്പോലെയും