1അനവധിസമ്പത്തിലും സൽകീൎത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.¶
2ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;
3വിവേകമുള്ളവൻ അനൎത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;
4താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം
5വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു;
6ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;
7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
8നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും;
9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
10പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും;
11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു;
12യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു;
13വെളിയിൽ സിംഹം ഉണ്ടു,
14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
15ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു;
16ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും
17ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക;
18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും
19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു
20നിന്നെ അയച്ചവൎക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു
21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ
22എളിയവനോടു അവൻ എളിയവനാകകൊണ്ടു കവൎച്ച ചെയ്യരുതു;
23യഹോവ അവരുടെ വ്യവഹാരം നടത്തും;
24കോപശീലനോടു സഖിത്വമരുതു;
25നീ അവന്റെ വഴികളെ പഠിപ്പാനും
26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും
27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു
28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന
29പ്രവൃത്തിയിൽ സാമൎത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?