1മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു¶
2എന്റെ വചനങ്ങളെ കൈക്കൊണ്ടു
3നീ ബോധത്തിന്നായി വിളിച്ചു
4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു
5നീ യഹോവാഭക്തി ഗ്രഹിക്കയും
6യഹോവയല്ലോ ജ്ഞാനം നല്കുന്നതു;
7അവൻ നേരുള്ളവൎക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു:
8അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു;
9അങ്ങനെ നീ നീതിയും ന്യായവും നേരും
10ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും;
11വകതിരിവു നിന്നെ കാക്കും;
12അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും
13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു
14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും
15അവർ വളഞ്ഞവഴിക്കു പോകുന്നവരും
16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും
17അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു
18അവളുടെ വീടു മരണത്തിലേക്കും
19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;
20അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു
21നേരുള്ളവർ ദേശത്തു വസിക്കും;
22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും;