1മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു¶ 2എന്റെ വചനങ്ങളെ കൈക്കൊണ്ടു 3നീ ബോധത്തിന്നായി വിളിച്ചു 4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു 5നീ യഹോവാഭക്തി ഗ്രഹിക്കയും 6യഹോവയല്ലോ ജ്ഞാനം നല്കുന്നതു; 7അവൻ നേരുള്ളവൎക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: 8അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; 9അങ്ങനെ നീ നീതിയും ന്യായവും നേരും 10ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; 11വകതിരിവു നിന്നെ കാക്കും; 12അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും 13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു 14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും 15അവർ വളഞ്ഞവഴിക്കു പോകുന്നവരും 16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും 17അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു 18അവളുടെ വീടു മരണത്തിലേക്കും 19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; 20അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു 21നേരുള്ളവർ ദേശത്തു വസിക്കും; 22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും;