1ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.¶
2മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു;
3നിന്റെ പ്രവൃത്തികളെ യഹോവെക്കു സമൎപ്പിക്ക;
4യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു;
5ഗൎവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു;
6ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു;
7ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ
8ന്യായരഹിതമായ വലിയ വരവിനെക്കാൾ
9മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;
10രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു;
11ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ;
12ദുഷ്ടത പ്രവൎത്തിക്കുന്നതു രാജാക്കന്മാൎക്കു വെറുപ്പു;
13നീതിയുള്ള അധരങ്ങൾ രാജാക്കന്മാൎക്കു പ്രസാദം;
14രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം;
15രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു;
16തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു!
17ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി;
18നാശത്തിന്നു മുമ്പെ ഗൎവ്വം;
19ഗൎവ്വികളോടുകൂടെ കവൎച്ച പങ്കിടുന്നതിനെക്കാൾ
20തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;
21ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും;
22വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു;
23ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു;
24ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു;
25ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു;
26പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;
27നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു;
28വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു;
29സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും
30കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു;
31നരച്ച തല ശോഭയുള്ള കിരീടമാകുന്നു;
32ദീൎഘക്ഷമയുള്ളവൻ യുദ്ധവീരനിലും
33ചീട്ടു മടിയിൽ ഇടുന്നു;