1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.¶ 2ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; 3യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; 4നാവിന്റെ ശാന്തത ജീവവൃക്ഷം; 5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; 6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു; 7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; 8ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; 9ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; 10സന്മാൎഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; 11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; 12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; 13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; 14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; 15അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; 16ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ 17ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ 18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; 20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; 22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; 23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; 24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; 25അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; 26ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; 27ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; 28നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; 29യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; 30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 31ജീവാൎത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ 32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; 33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;