1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.¶ 2നേരായി നടക്കുന്നവൻ യഹോവാഭക്തൻ; 3ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; 4കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; 5വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; 6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; 7മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; 8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; 9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; 10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; 11ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; 12ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; 13ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; 14ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; 15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; 16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; 17മുൻകോപി ഭോഷത്വം പ്രവൎത്തിക്കുന്നു; 18അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; 19ദുൎജ്ജനം സജ്ജനത്തിന്റെ മുമ്പിലും 20ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; 21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; 22ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? 23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; 24ജ്ഞാനികളുടെ ധനം അവൎക്കു കിരീടം; 25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; 26യഹോവാഭക്തന്നു ദൃഢധൈൎയ്യം ഉണ്ടു; 27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; 28പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; 29ദീൎഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; 30ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; 31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 32ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; 33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാൎക്കുന്നു; 34നീതി ജാതിയെ ഉയൎത്തുന്നു; 35ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;