1പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.¶
2ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു;
3ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല;
4സാമൎത്ഥ്യമുള്ള സ്ത്രീ ഭൎത്താവിന്നു ഒരു കിരീടം;
5നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം,
6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു;
7ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും;
8മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു;
9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ
10നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു;
11നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;
12ദുഷ്ടൻ ദോഷികളുടെ കവൎച്ച ആഗ്രഹിക്കുന്നു;
13അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു;
14തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും;
15ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;
16ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;
17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;
18വാളുകൊണ്ടു കുത്തുംപോലെ മൂൎച്ചയായി സംസാരിക്കുന്നവർ ഉണ്ടു;
19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;
20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു;
21നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല;
22വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;
23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;
24ഉത്സാഹികളുടെ കൈ അധികാരം നടത്തും;
25മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു;
26നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു;
27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;
28നീതിയുടെ മാൎഗ്ഗത്തിൽ ജീവനുണ്ടു;