1പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.¶ 2ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; 3ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; 4സാമൎത്ഥ്യമുള്ള സ്ത്രീ ഭൎത്താവിന്നു ഒരു കിരീടം; 5നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, 6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; 7ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; 8മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; 9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ 10നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; 11നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; 12ദുഷ്ടൻ ദോഷികളുടെ കവൎച്ച ആഗ്രഹിക്കുന്നു; 13അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു; 14തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; 15ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; 16ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; 17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; 18വാളുകൊണ്ടു കുത്തുംപോലെ മൂൎച്ചയായി സംസാരിക്കുന്നവർ ഉണ്ടു; 19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; 20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; 21നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; 22വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; 23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; 24ഉത്സാഹികളുടെ കൈ അധികാരം നടത്തും; 25മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; 26നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; 27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; 28നീതിയുടെ മാൎഗ്ഗത്തിൽ ജീവനുണ്ടു;