1യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. 2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും 3പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും¶ 4അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും 5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, 6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും 7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; 8മകനേ, അപ്പന്റെ പ്രബോധനം കേൾക്ക; 9അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും 10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.¶ 11ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; 12പാതാളംപോലെ അവരെ ജീവനോടെയും 13നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; 14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; 15മകനേ, നീ അവരുടെ വഴിക്കു പോകരുതു; 16അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു; 17പക്ഷി കാൺകെ വലവിരിക്കുന്നതു വ്യൎത്ഥമല്ലോ.¶ 18അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; 19ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ; 20ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; 21അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു; 22ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും 23എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; 24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും 25നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും 26ഞാനും നിങ്ങളുടെ അനൎത്ഥദിവസത്തിൽ ചിരിക്കും; 27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും 28അപ്പോൾ അവർ എന്നെ വിളിക്കും; 29അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; 30അവർ എന്റെ ആലോചന അനുസരിക്കാതെ 31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും 32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; 33എന്റെ വാക്കു കേൾക്കുന്നവനോ നിൎഭയം വസിക്കയും