1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; 3അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ 4അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; 5അവൻ പൎവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; 6അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; 7അവൻ സൂൎയ്യനോടു കല്പിക്കുന്നു; 8അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; 9അവൻ സപ്തൎഷി, മകയിരം, കാൎത്തിക, ഇവയെയും 10അവൻ ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളെയും 11അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; 12അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? 13ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; 14പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും 15ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; 16ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും 17കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകൎക്കുന്നുവല്ലോ; 18ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; 19ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; 20ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; 21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; 22അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു: 23ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ 24ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; 25എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; 26അതു ഓടകൊണ്ടുള്ള വള്ളംപോലെയും 27ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു 28ഞാൻ എന്റെ വ്യസനം ഒക്കെയും ഓൎത്തു ഭയപ്പെടുന്നു; 29എന്നെ കുറ്റം വിധിക്കുകയേയുള്ളു; 30ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും 31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; 32ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും 33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിൎത്തേണ്ടതിന്നു 34അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; 35അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും;