1അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?
3ദൈവം ന്യായം മറിച്ചുകളയുമോ?
4നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ
5നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും
6നീ നിൎമ്മലനും നേരുള്ളവനുമെങ്കിൽ
7നിന്റെ പൂൎവ്വസ്ഥിതി അല്പമായ്തോന്നും;
8നീ പണ്ടത്തെ തലമുറയോടു ചോദിക്ക;
9നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ;
10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും;
11ചെളിയില്ലാതെ ഞാങ്ങണ വളരുമോ?
12അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ
13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ;
14അവന്റെ ആശ്രയം അറ്റുപോകും;
15അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല;
16വെയിലത്തു അവൻ പച്ചയായിരിക്കുന്നു;
17അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു;
18അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ
19ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം;
20ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല;
21അവൻ ഇനിയും നിന്റെ വായിൽ ചിരിയും
22നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;