1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!¶ 3അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. 4സൎവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; 5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? 6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? 7തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു 8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! 9എന്നെ തകൎക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! 10അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; 11ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? 12എന്റെ ബലം കല്ലിന്റെ ബലമോ? 13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? 14ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; 15എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; 16നീൎക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; 17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; 18സ്വാൎത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; 19തേമയുടെ സ്വാൎത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു; 20പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു; 21നിങ്ങളും ഇപ്പോൾ അതുപോലെ ആയി 22എനിക്കു കൊണ്ടുവന്നു തരുവിൻ; 23വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ; 24എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; 25നേരുള്ള വാക്കുകൾക്കു എത്ര ബലം! 26വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? 27അനാഥന്നു നിങ്ങൾ ചീട്ടിടുന്നു; 28ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; 29ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു. 30എന്റെ നാവിൽ അനീതിയുണ്ടോ?