1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!¶
3അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു.
4സൎവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;
5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ?
6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ?
7തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു
8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!
9എന്നെ തകൎക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
10അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു;
11ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു?
12എന്റെ ബലം കല്ലിന്റെ ബലമോ?
13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
14ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
15എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
16നീൎക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു;
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
18സ്വാൎത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
19തേമയുടെ സ്വാൎത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു;
20പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു;
21നിങ്ങളും ഇപ്പോൾ അതുപോലെ ആയി
22എനിക്കു കൊണ്ടുവന്നു തരുവിൻ;
23വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ;
24എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം;
25നേരുള്ള വാക്കുകൾക്കു എത്ര ബലം!
26വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ?
27അനാഥന്നു നിങ്ങൾ ചീട്ടിടുന്നു;
28ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ;
29ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു.
30എന്റെ നാവിൽ അനീതിയുണ്ടോ?