1യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2 ആക്ഷേപകൻ സൎവ്വശക്തനോടു വാദിക്കുമോ? 3അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:¶ 4ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? 5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. 6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:¶ 7നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; 8നീ എന്റെ ന്യായത്തെ ദുൎബ്ബലപ്പെടുത്തുമോ? 9ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. 11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; 12ഏതു ഗൎവ്വിയെയും നോക്കി കവിഴ്ത്തുക; 13അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; 14അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു 15ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; 16അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും 17ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു; 18അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും 19അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; 20കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ 21അതു നീർമരുതിന്റെ ചുവട്ടിലും 22നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; 23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; 24അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?