1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ: 2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ 3അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; 4എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും 5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത 6അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; 7ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു. 8യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; 9പ്രഭുക്കന്മാർ സംസാരം നിൎത്തി, 10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; 11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; 12നിലവിളിച്ച എളിയവനെയും അനാഥനെയും 13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; 14ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; 15ഞാൻ കുരുടന്നു കണ്ണും 16ദരിദ്രന്മാൎക്കു ഞാൻ അപ്പനായിരുന്നു; 17നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകൎത്തു; 18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; 19എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു; 20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; 21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; 22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; 23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; 24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ 25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;