1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.¶ 2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; 3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; 4പാൎപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; 5ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; 6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; 7അതിന്റെ പാത കഴുകൻ അറിയുന്നില്ല; 8പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; 9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; 10അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; 11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിൎത്തുന്നു; 12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? 13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; 14അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; 15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; 16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ 17സ്വൎണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; 18പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; 19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; 20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? 21അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; 22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു 23ദൈവം അതിന്റെ വഴി അറിയുന്നു; 24അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; 25അവൻ കാറ്റിനെ തൂക്കിനോക്കുകയും 26അവൻ മഴെക്കു ഒരു നിയമവും 27അവൻ അതു കണ്ടു വൎണ്ണിക്കയും 28കൎത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;