1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.¶
2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;
3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;
4പാൎപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;
5ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;
6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;
7അതിന്റെ പാത കഴുകൻ അറിയുന്നില്ല;
8പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;
9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;
10അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;
11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിൎത്തുന്നു;
12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
14അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;
15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;
16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
17സ്വൎണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;
18പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;
19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;
20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
21അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;
22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു
23ദൈവം അതിന്റെ വഴി അറിയുന്നു;
24അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;
25അവൻ കാറ്റിനെ തൂക്കിനോക്കുകയും
26അവൻ മഴെക്കു ഒരു നിയമവും
27അവൻ അതു കണ്ടു വൎണ്ണിക്കയും
28കൎത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;