1ഇയ്യോബ് തന്റെ സുഭാഷിതം തുടൎന്നു ചൊല്ലിയതെന്തെന്നാൽ: 2 എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, 3എന്റെ പ്രാണൻ മുഴുവനും എന്നിലും 4എന്റെ അധരം നീതികേടു സംസാരിക്കയില്ല; 5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; 6എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; 7എന്റെ ശത്രു ദുഷ്ടനെപ്പോലെയും 8ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ 9അവന്നു കഷ്ടത വരുമ്പോൾ 10അവൻ സൎവ്വശക്തനിൽ ആനന്ദിക്കുമോ? 11ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; 12നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; 13ഇതു ദുൎജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും 14അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; 15അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും; 16അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും 17അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും; 18ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; 19അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; 20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; 21കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു; 22ദൈവം ആദരിയാതെ അവനെ എയ്യുന്നു; 23മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: