1സൎവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?¶
2ചിലർ അതിരുകളെ മാറ്റുന്നു;
3ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു;
4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ
6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു;
7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
8അവർ മലകളിൽ മഴ നനയുന്നു;
9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു;
10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
11അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു;
12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു;
14കുലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു;
16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു;
17പ്രഭാതം അവൎക്കൊക്കെയും അന്ധതമസ്സു തന്നേ;
18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു;
19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും
20ഗൎഭപാത്രം അവനെ മറന്നുകളയും;
21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു;
23അവൻ അവൎക്കു നിൎഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു;
24അവർ ഉയൎന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല;
25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും