1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ?
3നീ നീതിമാനായാൽ സൎവ്വശക്തന്നു പ്രയോജനമുണ്ടോ?
4നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും
5നിന്റെ ദുഷ്ടത വലിയതല്ലയോ?
6നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി,
7ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല;
8കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി,
9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;
10അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.¶
11അല്ല, നീ അന്ധകാരത്തെയും
12ദൈവം സ്വൎഗ്ഗോന്നതത്തിൽ ഇല്ലയോ?
13എന്നാൽ നീ: ദൈവം എന്തറിയുന്നു?
14കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു;
15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന
16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;
17അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;
18അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു;
19നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു;
20ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
21നീ അവനോടിണങ്ങി സമാധാനമായിരിക്ക;
22അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക;
23സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;
24നിന്റെ പൊന്നു പൊടിയിലും
25അപ്പോൾ സൎവ്വശക്തൻ നിന്റെ പൊന്നും
26അന്നു നീ സൎവ്വശക്തനിൽ പ്രമോദിക്കും;
27നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും;
28നീ ഒരു കാൎയ്യം നിരൂപിക്കും; അതു നിനക്കു സാധിക്കും;
29നിന്നെ താഴ്ത്തുമ്പോൾ ഉയൎച്ച എന്നു നീ പറയും;
30നിൎദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും;