1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? 3നീ നീതിമാനായാൽ സൎവ്വശക്തന്നു പ്രയോജനമുണ്ടോ? 4നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും 5നിന്റെ ദുഷ്ടത വലിയതല്ലയോ? 6നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, 7ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; 8കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, 9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; 10അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.¶ 11അല്ല, നീ അന്ധകാരത്തെയും 12ദൈവം സ്വൎഗ്ഗോന്നതത്തിൽ ഇല്ലയോ? 13എന്നാൽ നീ: ദൈവം എന്തറിയുന്നു? 14കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; 15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന 16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; 17അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; 18അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; 19നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; 20ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; 21നീ അവനോടിണങ്ങി സമാധാനമായിരിക്ക; 22അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; 23സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; 24നിന്റെ പൊന്നു പൊടിയിലും 25അപ്പോൾ സൎവ്വശക്തൻ നിന്റെ പൊന്നും 26അന്നു നീ സൎവ്വശക്തനിൽ പ്രമോദിക്കും; 27നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും; 28നീ ഒരു കാൎയ്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; 29നിന്നെ താഴ്ത്തുമ്പോൾ ഉയൎച്ച എന്നു നീ പറയും; 30നിൎദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും;