1അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? 3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും 4കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ, 5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 7അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; 8അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; 9പാശം അവന്റെ കുതികാലിന്നു പിടിക്കും; 10അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; 11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; 12അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; 13അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; 14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; 15അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; 16കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; 17അവന്റെ ഓൎമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; 18അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; 19സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; 20പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; 21നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.