1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; 3വ്യൎത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? 4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; 5ഞാൻ വായികൊണ്ടു നിങ്ങളെ ധൈൎയ്യപ്പെടുത്തുകയും 6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; 7ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; 8നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; 9അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; 10അവർ എന്റെ നേരെ വായ്പിളൎക്കുന്നു; 11ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; 12ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; 13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; 14അവൻ എന്നെ ഇടിച്ചിടിച്ചു തകൎക്കുന്നു; 15ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, 16കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; 17എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. 18അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; 19ഇപ്പോഴും എന്റെ സാക്ഷി സ്വൎഗ്ഗത്തിലും 20എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; 21അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും 22ചില ആണ്ടു കഴിയുമ്പോഴേക്കു